തുടര്‍ന്ന് പണം തന്‍റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടു. പണം പിന്‍വലിക്കുന്നതിനോടൊപ്പം പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയാണെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു.